അതേസമയം, ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22000 കടന്നു. ഇന്നെലെ മാത്രം 207 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അക്രമം നിര്‍ത്താതെ ബന്ദിമോചന ചർച്ചക്കില്ലെന്ന് ഹമാസ് നേതൃത്വം അറിയിച്ചിരുന്നു.
Original reporting. Fearless journalism. Delivered to you.